Thrissur

ട്രെയിൻ യാത്രക്കിടെ ഭക്ഷ്യ വിഷബാധ

ട്രെയിൻ യാത്രക്കിടെ ഭക്ഷ്യ വിഷബാധ. കുട്ടികൾ ഉൾപ്പെടെ ഇരുപതോളം പേരെ തൃശൂർ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നാല് കുട്ടികളും രണ്ട് മുതിർന്നവരും ഗുരുതരാവസ്ഥയിലാണ്. മറ്റുള്ളവർക്ക് പ്രാഥമിക ചികിത്സ നൽകി. മൂകാംബികയിൽ നിന്ന്

100 ആദിവാസികളെ പ്രത്യേക റിക്രൂട്ട്‌മെന്റ്‌ ചെയ്യും: മന്ത്രി എം വി ഗോവിന്ദൻ

എക്‌സൈസ് സിവിൽ ഓഫീസർമാരായി 100 ആദിവാസികളെ പ്രത്യേക റിക്രൂട്ട്‌മെന്റ്‌ ചെയ്യുമെന്ന്‌ എക്‌സൈസ് മന്ത്രി എം വി ഗോവിന്ദൻ പറഞ്ഞു. ആദിവാസി മേഖലയിലും ലഹരി വസ്‌തുക്കളുടെ ഉപയോഗം വർധിക്കുന്ന സാഹചര്യത്തിലാണ്‌ പ്രത്യേക

മഴ വഴിമാറി  മാനം തെളിഞ്ഞു; പൂരം വെടിക്കെട്ട്‌

തൃശൂർ പൂരത്തിന്റെ ഭാഗമായി  മെയ്‌ 11ന്‌ പുലർച്ചെ നടക്കേണ്ട  വെടിക്കെട്ടാണ്‌ മൂന്നുതവണ മാറ്റിയശേഷം വെള്ളിയാഴ്‌ച പകൽ നടത്തിയത്‌.  വൈകിട്ട്‌  നാലിന്‌ വെടിക്കെട്ട്‌  നടത്താനായിരുന്നു ധാരണ. എന്നാൽ, രാവിലെ മാനം തെളിഞ്ഞതോടെ

കാലാവസ്ഥ അനുകൂലമായാല്‍ ഇന്ന് തൃശൂര്‍ പൂരം വെടിക്കെട്ട്

കാലാവസ്ഥ അനുകൂലമായാല്‍ ഇന്ന് ഉച്ചക്ക് 2 മണിക്ക് തൃശൂര്‍ പൂരം വെടിക്കെട്ട് നടത്തുമെന്ന് ജില്ലാ കലക്ടര്‍ അറിയിച്ചു. പാറമേക്കാവ്, തിരുവമ്പാടി ദേവസ്വങ്ങള്‍ വെടിക്കെട്ട് നടത്താന്‍ ജില്ലാ ഭരണകൂടത്തിനോട് അനുമതി തേടിയിരുന്നു.പകല്‍

തൃശൂർ പൂരം വെടിക്കെട്ട് വീണ്ടും മാറ്റിവെച്ചു

സംസ്ഥാനത്തെ കനത്ത മഴയെ തുടർന്ന് തൃശൂർ പൂരം വെട്ടിക്കെട്ട് വീണ്ടും മാറ്റിവെച്ചു. വെടിക്കെട്ട് ഞായറാഴ്ച നടത്താൻ തീരുമാനമായി. ഇന്നലെ മെയ് 10ന് രാത്രി നടത്താൻ തീരുമാനിച്ചിരുന്ന വെടിക്കെട്ട് മഴ തുടർന്ന് ഇന്ന് മെയ് 11ന്

തൃശ്ശൂരിൽ ബസ് മറിഞ്ഞ് അപകടം

അകമലയില്‍ ടൂറിസ്റ്റ് ബസ് മറിഞ്ഞ് അപകടം. 20 അടി താഴ്ചയിലേക്കാണ് ബസ് മറിഞ്ഞത്. ബസില്‍ ഉണ്ടായിരുന്ന വിദ്യാർത്ഥികൾക്ക് പരുക്കുപറ്റി. അകമല ധര്‍മശാസ്താ ക്ഷേത്രത്തിന് സമീപമാണ് അപകടം നടന്നത്. ബസില്‍ മുപ്പതോളം വിദ്യാര്‍ത്ഥികള്‍

തൃശൂർ പൂരം; വെടിക്കെട്ട് ഇന്ന് വൈകിട്ട് നടത്തും

കനത്ത മഴയെ തുടർന്ന് മാറ്റിവച്ച തൃശൂർ പൂരത്തിന്റെ വെടിക്കെട്ട് ഇന്ന് വൈകിട്ട് ഏഴ് മണിക്ക് നടത്തും. പകൽപ്പൂരവും അനുബന്ധ ചടങ്ങുകളും നേരത്തെ നിശ്ചയിച്ച പ്രകാരം തന്നെ നടത്തുമെന്നും അധികൃതർ അറിയിച്ചു. ഇന്ന് പുലർച്ചെ മൂന്ന് മണിക്ക്

തൃശൂര്‍ പൂരനഗരിയില്‍ ആനയിടഞ്ഞു

പൂരനഗരിയില്‍ ആനയിടഞ്ഞു. എഴുന്നള്ളത്തിനായി കൊണ്ടുവന്ന മച്ചാട് ധര്‍മ്മന്‍ എന്ന ആനയാണ് ഇടഞ്ഞത്.ശ്രീമൂല സ്ഥാനത്തിന് സമീപത്ത് വച്ചാണ് ആന ഇടഞ്ഞത്. ഇടഞ്ഞ ആനയുടെ പുറകെ മൊബൈല്‍ ക്യാമറകളുമായി ജനങ്ങളും ഓടിയതോടെ ആന കൂടുതല്‍ മുന്നോട്ട്

തൃശൂർ പൂരത്തിന്‌ കൊടിയേറി

കാത്തിരിപ്പിനൊടുവിൽ പൂരങ്ങളുടെ പൂരത്തിന് കൊടിയേറി. മണ്ണിലും വിണ്ണിലും മനസ്സിലും വർണഘോഷങ്ങൾ നിറയ്‌ക്കുന്ന   പൂരത്തിന്റെ കൊടിയേറ്റം ആഹ്ലാദാരവ നിറവിൽ ബുധനാഴ്‌ച പകലാണ്‌ നടന്നത്. പൂരത്തിന്റെ മുഖ്യസാരഥികളായ തിരുവമ്പാടി,

തൃശ്ശൂർ പൂരം മെയ് പത്തിന്

രണ്ട് വർഷത്തെ കാത്തിരിപ്പിനൊടുവിൽ, തൃശ്ശൂർ പൂരത്തിന് ബുധനാഴ്ച കൊടിയേറും. പങ്കാളി ക്ഷേത്രങ്ങളായ പാറമേക്കാവിലും തിരുവമ്പാടിയിലും എട്ട് ഘടക ക്ഷേത്രങ്ങളിലുമാണ് കൊടിയേറ്റം. മെയ് 10നാണ് പൂരം. എട്ടിന് സാമ്പിൾ വെടിക്കെട്ട്.