ഇന്തോനേഷ്യയിൽ സ്കൂൾ കെട്ടിടം തകർന്ന് ദുരന്തം: മൂന്ന് മൃതദേഹങ്ങൾ കൂടി കണ്ടെടുത്തു, 56 പേർക്കായി തിരച്ചിൽ
3/10/25
ജാവ: ഇന്തോനേഷ്യയിൽ തകർന്നു വീണ സ്കൂൾ കെട്ടിടത്തിന്റെ അവശിഷ്ടങ്ങൾക്കടിയിൽ നിന്ന് വെള്ളിയാഴ്ച മൂന്ന് കുട്ടികളുടെ മൃതദേഹങ്ങൾ കൂടി പുറത്തെടുത്തു. എട്ട് വിദ്യാർത്ഥികൾ മരിച്ചതായും ഏകദേശം 105 പേർക്ക് പരിക്കേറ്റതായും സ്ഥിരീകരിച്ചു. ഇനിയും 56 പേരെ കണ്ടെത്താനുള്ളതായാണ് റിപ്പോർട്ടുകൾ. മരണസംഖ്യ ഇനിയും ഉയരുമെന്ന് അധികൃതർ പറഞ്ഞു.
തിങ്കളാഴ്ചയാണ് നാല് നിലകളുളള സ്കൂൾ കെട്ടിടം തകർന്ന് വീണത്. ജാക്ക്ഹാമറുകൾ ഘടിപ്പിച്ച ഖനന യന്ത്രങ്ങൾ ഉപയോഗിച്ചാണ് ഇപ്പോൾ പരിശോധന തുടരുന്നത്. 13 പേരെ രക്ഷപെടുത്തി. വലിയ സ്ലാബുകൾ വീണുകിടക്കുന്നതിന് അടിയിൽ ഇനിയും കുട്ടികൾ ജീവനോടെ ഉണ്ടാവാം. അവർക്ക് കൂടുതൽ അപകടം സംഭവിക്കാം എന്നതാണ് ബീമുകളും സ്ലാബുകളും നീക്കം ചെയ്യുന്നതിന് തടസമാവുന്നത്. തുരങ്ക രൂപത്തിൽ വഴി നിർമ്മിക്കാനാണ് ശ്രമം.
LATEST NEWS
പ്രതിഭാ ഹരി കേസിൽ ഇടപെടൽ ആരോപണം; തിരുവഞ്ചൂർ നിർദ്ദേശിച്ചെന്ന് ശ്രീലേഖ ഐപിഎസ്
അഞ്ച് സംസ്ഥാനങ്ങളിൽ തിരഞ്ഞെടുപ്പ്: ഇന്ന് വൈകിട്ട് തിരഞ്ഞെടുപ്പ് കമ്മീഷന്റെ പത്രസമ്മേളനം
ഉറി സെക്ടറിൽ ഏറ്റുമുട്ടൽ; പാക് ഭീകരനെ വധിച്ച് വൻ ആയുധശേഖരം പിടിച്ചെടുത്തു.
അരുവിക്കരയില്‍ നിന്നുള്ള പൈപ്പ് തകരാര്‍; തിരുവനന്തപുരത്തെ നിരവധി വാര്‍ഡുകളില്‍ കുടിവെള്ള വിതരണം തടസപ്പെടും
തിരുവനന്തപുരം മണ്ഡലം 70 വർഷമായി അവഗണനയിൽ; ആന്റണി രാജുവിനെതിരെ ബിജെപി കുറ്റവിചാരണ സദസ്
ഗുണ്ടാ നേതാവ് അലുവ അതുലിനെ വെട്ടി കൊന്നു
'അച്ഛനും അമ്മയും സഹോദരനുമൊക്കെ പോയി ഇനി ഞാന്‍ മാത്രമേയുള്ളു'; മോഹന്‍ലാല്‍
ജി സുധാകരന്‍ സഹായിക്കുന്നത് യുഡിഎഫിനെയും ബിജെപിയെയും; എല്‍ഡിഎഫിനെ ദുര്‍ബലപ്പെടുത്തുന്ന നിലപാടെന്ന് ആര്‍ നാസര്‍