കോഴിക്കോട്: കോഴിക്കോട് ബീച്ചിൽ നട്ടുച്ചയാകുമ്പോൾ ആയിരക്കണക്കിന് പരുന്തുകൾ ഓപ്പൺ സ്റ്റേജിനു ചുറ്റും വട്ടമിട്ടു പറക്കുന്നതു കാണാം. കോഴിക്കോടുകാർക്കിത് പുതിയകാഴ്ചയല്ല. എന്നാൽ പുറമെ നിന്നെത്തുന്നവർ ഇതെന്തു പുകിലെന്ന് അന്തംവിടും. അപ്പോഴാകും അവർക്കിടയിലൂടെ ഒരു സൈക്കിളും തള്ളി അയാളെത്തുന്നത് - അസീസ്.
നാടോടിക്കഥയിൽ ഓടക്കുഴലൂതി എലികളെ വരുതിയിലാക്കുന്ന മാന്ത്രികനെപ്പോലെ കൈയിലൊരു പൊതിയുമായി നാക്ക് മടക്കി ചൂളമടിച്ച് അയാൾ എത്തുമ്പോൾ ആയിരക്കണക്കിനു പരുന്തുകൾ അയാൾക്കരികിൽ എത്തും. പലദിക്കിൽനിന്നായി തെരുവുനായ്ക്കളുമെത്തും. അവർക്കറിയാം അസീസ് അവർക്കുള്ള സ്നേഹം പൊതിഞ്ഞു കൊണ്ടുവന്നിട്ടുണ്ടെന്ന്.
LATEST NEWS
പ്രതിഭാ ഹരി കേസിൽ ഇടപെടൽ ആരോപണം; തിരുവഞ്ചൂർ നിർദ്ദേശിച്ചെന്ന് ശ്രീലേഖ ഐപിഎസ്
അഞ്ച് സംസ്ഥാനങ്ങളിൽ തിരഞ്ഞെടുപ്പ്: ഇന്ന് വൈകിട്ട് തിരഞ്ഞെടുപ്പ് കമ്മീഷന്റെ പത്രസമ്മേളനം
ഉറി സെക്ടറിൽ ഏറ്റുമുട്ടൽ; പാക് ഭീകരനെ വധിച്ച് വൻ ആയുധശേഖരം പിടിച്ചെടുത്തു.
അരുവിക്കരയില്‍ നിന്നുള്ള പൈപ്പ് തകരാര്‍; തിരുവനന്തപുരത്തെ നിരവധി വാര്‍ഡുകളില്‍ കുടിവെള്ള വിതരണം തടസപ്പെടും
തിരുവനന്തപുരം മണ്ഡലം 70 വർഷമായി അവഗണനയിൽ; ആന്റണി രാജുവിനെതിരെ ബിജെപി കുറ്റവിചാരണ സദസ്
ഗുണ്ടാ നേതാവ് അലുവ അതുലിനെ വെട്ടി കൊന്നു
'അച്ഛനും അമ്മയും സഹോദരനുമൊക്കെ പോയി ഇനി ഞാന്‍ മാത്രമേയുള്ളു'; മോഹന്‍ലാല്‍
ജി സുധാകരന്‍ സഹായിക്കുന്നത് യുഡിഎഫിനെയും ബിജെപിയെയും; എല്‍ഡിഎഫിനെ ദുര്‍ബലപ്പെടുത്തുന്ന നിലപാടെന്ന് ആര്‍ നാസര്‍