അരുംകൊലകളിൽ നടുങ്ങി കാക്കനാട്

കൊച്ചി:അരുംകൊലപാതകങ്ങളിൽ നടുങ്ങി കൊച്ചി ഇൻഫോ പാർക്ക്.കാക്കാന്ട് കേന്ദ്രീകരിച്ചു നടക്കുന്ന ഡ്ര​ഗ് , മാഫിയ, സെക്സ് റാക്കറ്റുകളുടെ പിടിയിൽ ഓരോ ദിവസവും നടുക്കുന്ന വാർത്തകളാണു പുറത്തു വരുന്നത്. അതിൽ അവസാനത്തേതാണ് കഴിഞ്ഞ ദിവസം കാക്കനാ‌ട് ഓക്സോണിയ ഫ്ലാറ്റിൽ നടന്നത്. ഒപ്പം താമസിച്ചിരുന്ന സുഹൃത്ത് മറ്റൊരു സുഹൃത്തിനെ കൊലപ്പെടുത്തി സ്വിവെജ് പൈപ്പുകൾക്കിടയില് തിരുകുകയായിരുന്നു. കാക്കനാട് ഫ്ലാറ്റിൽ നടന്ന കൊലപാതകത്തിൽ പ്രതിയെക്കുറിച്ചു വ്യക്തമായ സൂചന നൽകി പൊലീസ്. ഇടച്ചിറയിലെ ഓക്സോണിയ ഫ്ലാറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയ മലപ്പുറം സ്വദേശി സജീവ് കൃഷ്ണയുടെ കൂടെ താമസിച്ചിരുന്ന കോഴിക്കോട് പയ്യോളി സ്വദേശി അർഷാദിനെയാണ്കാ പൊലീസ്ണാ സംശയിക്കുന്നത്. ഇന്നലെ മുതൽ ഇയാളെ കാണാനില്ല. കൊല്ലപ്പെട്ട സജീവ് കൃഷ്ണയു‌ടെ കൂടെ താമസിച്ചിരുന്നയാളാണ് അർഷാദ്.
ഫ്ലാറ്റിലെ മാലിന്യം ഒഴുക്കിക്കളയുന്ന സ്വീവെജ് ഡക്ടിനുള്ളിൽ ഒളിപ്പിച്ച നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. സജീവ് കൃഷ്ണയ്ക്ക് ഒപ്പം മറ്റ് മൂന്ന് പേർ കൂടെ ഈ ഫ്ലാറ്റിൽ താമസിച്ചിരുന്നു.സുഹൃത്തുക്കളെ കേന്ദ്രീകരിച്ചാണ് പ്രാഥമികമായി അന്വേഷണം പുരോഗമിക്കുന്നത്. മൂന്നു സുഹൃത്തുക്കൾ ടൂറ്‍ വപോയി എന്നാണ് അവർ പൊലീസിനോടു പറയുന്നത്. ഇവർക്കൊപ്പമുണ്ടായിരന്ന അർഷാദം എന്തുകൊണ്ട് പോയില്ല എന്ന ചോദ്യം ബാക്കി. ഞായറാഴ്ച്ച രാത്രി വരെ സജീവ് കൃഷ്ണയെ ഫോണിൽ കിട്ടിയിരുന്നുവെന്നാണ് സുഹൃത്തുക്കൾ പറയുന്നത്. ഇന്നലെ രാവിലെ മുതൽ ഫോണിൽ കിട്ടിയില്ല. തുടർന്ന് ബന്ധുക്കളെ അറിയിക്കുകയായിരുന്നു. ഇടച്ചിറയിലെ ഓക്സോണിയ എന്ന ഫ്ലാറ്റിലാണ് മൃതദേഹം കണ്ടെത്തിയത്. കോട്ടയം സ്വദേശി ജിജി ഈപ്പൻ്റെ ഉടമസ്ഥതയിലുള്ളതാണ് ഫ്ലാറ്റ്.
അതിനിടെ സജീവിന്റെ ഫോൺ പൊലീസിനു കിട്ടി. കോഴിക്കോ‌ടിനു സമീപത്തു നിന്നാണ ഇതു കിട്ടിയത്. സ്വിച്ച് ഓഫ് ചെയ്ത നിലയിലായിരുന്നു. ഈ മാസം 12നും

Exit mobile version