ഫിഫാ ലോകകപ്പിന് ഖത്തറിൽ ഒരുങ്ങിയ എട്ട് വേദികൾ കാണാം

ലുസൈൽ ഐക്കോണിക് സ്റ്റേഡിയത്തിൽ വെച്ചാണ് ഫിഫാ ലോകകപ്പ് 2022ന്റെ ഫൈനൽ സംഘടിപ്പിക്കുക. ഖത്തറിലെ ഏറ്റവും വലിയ ഫുട്ബോൾ മൈതനമാണിത്. 80,000 പേരാണ് സ്റ്റേഡിയത്തിന്റെ കപ്പാസിറ്റി. ടൂർണമെന്റിലെ പത്ത് മത്സരങ്ങൾക്ക് ലുസൈൽ ഐക്കോണിക് സ്റ്റേഡിയം വേദിയാകും. 

2  /8 

അൽ-ബെയ്ത് സ്റ്റേഡിയം ഖത്തറിലെ രണ്ടാമത്തെ ഏറ്റവും വലിയ സ്റ്റേഡിയമാണ് അൽ-ബെയ്ത്. അൽ-ഖോർ നഗരത്തിലാണ് സ്റ്റേഡിയം സ്ഥിതി ചെയ്യുന്നത്. 60,000 പേരാണ് കപ്പാസിറ്റി, 9 മത്സരങ്ങൾക്ക് വേദിയാകും. 

3  /8 

  ഫിഫാ ലോകകപ്പിന്റെ ഉദ്ഘാടന മത്സരം അൽ-തുമാമാ സ്റ്റേഡിയത്തിൽ വച്ചാണ്. 40,000 പേർക്കുള്ള കപ്പാസിറ്റിയാണ് സ്റ്റേഡിയത്തിനുള്ളത്. എട്ട് മത്സരങ്ങൾക്ക് വേദിയാകും 

4  /8 

  ഖത്തറിലെ അൽ-വക്രയിൽ സ്ഥിതി ചെയ്യുന്ന സ്റ്റേഡിയമാണ് അൽ-ജനൗബ്. 40,000 പേർക്കുള്ള കപ്പാസിറ്റിയാണ് സ്റ്റേഡിയത്തിനുള്ളത്. ഏഴ് മത്സരങ്ങൾക്ക് വേദിയാകും 

5  /8 

ഖത്തറിലെ അൽ-റയ്യാൻ നഗരത്തിൽ സ്ഥിതി ചെയ്യുന്ന സ്റ്റേഡിയമാണ് അഹമ്മദ് ബിൻ അലി സ്റ്റേഡിയം. 44,740 പേർക്കുള്ള കപ്പാസിറ്റിയാണ് സ്റ്റേഡിയത്തിനുള്ളത്. ആറ് മത്സരങ്ങൾക്ക് വേദിയാകും 

6  /8 

ഖത്തറിലെ റാസ് ആബു നഗരത്തിൽ സ്ഥിതി ചെയ്യുന്ന സ്റ്റേഡിയാണ് സ്റ്റേഡിയം 974. 40,000 പേർക്കുള്ള കപ്പാസിറ്റിയാണ് സ്റ്റേഡിയത്തിനുള്ളത്. ഏഴ് മത്സരങ്ങൾക്ക് വേദിയാകും

Exit mobile version